ഭീഷ്മപിതാമഹന്റെ ജനനം
കുരുവംശത്തിലെ മഹാനായ രാജാവായിരുന്നു പ്രതിപൻ ധർമ്മിഷ്ഠനും നീതിമാനും ആയിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ഗംഗാ നദിയുടെ തീരത്തിരുന്നു തപസ്സു അനുഷ്ഠിക്കുക യായിരുന്നു അപ്പോൾ അദ്ദേഹത്തിൽ അനുരക്തയായ ഗംഗാ ദേവി ഒരു കന്യകയുടെ രൂപത്തിൽ അദ്ദേഹത്തെ സമീപിച്ചു അവൾ അദ്ദേഹത്തിന്റെ വലത്തേ തുടയിൽ കയറി ഇരുന്നു. അവളെ കണ്ട് അത്ഭുതപ്പെട്ട പ്രതിപൻ 'ആരാണ് നീ, എന്താണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.
കുരുവംശത്തിലെ മഹാനായ രാജാവായിരുന്നു പ്രതിപൻ ധർമ്മിഷ്ഠനും നീതിമാനും ആയിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം ഗംഗാ നദിയുടെ തീരത്തിരുന്നു തപസ്സു അനുഷ്ഠിക്കുക യായിരുന്നു അപ്പോൾ അദ്ദേഹത്തിൽ അനുരക്തയായ ഗംഗാ ദേവി ഒരു കന്യകയുടെ രൂപത്തിൽ അദ്ദേഹത്തെ സമീപിച്ചു അവൾ അദ്ദേഹത്തിന്റെ വലത്തേ തുടയിൽ കയറി ഇരുന്നു. അവളെ കണ്ട് അത്ഭുതപ്പെട്ട പ്രതിപൻ 'ആരാണ് നീ, എന്താണ് നിനക്ക് വേണ്ടത്' എന്ന് ചോദിച്ചു.
അവൾ പറഞ്ഞു 'ഞാൻ അങ്ങയുടെ പത്നീ പദം ആഗ്രഹിച്ചാണ് ആഗാതയായിരിക്കുന്നത്'.
ഇതു കേട്ട പ്രതിപൻ പറഞ്ഞു : ഭവതി ക്ഷമിച്ചാലും എനിക്ക് നിന്നെ വിവാഹം ചെയ്യുവാൻ സാധിക്കുകയില്ല, മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യില്ല എന്നാ ശപഥം സ്വീകരിച്ചിട്ടുണ്ട് നാം. മാത്രമല്ല നീ ഇരുന്നത് എന്റെ വലത്തേ തുടയിൽ ആണ് ആ സ്ഥാനം എന്റെ മകൾക്ക് ഉള്ളതാണ് ഇടത്തെ തുട ആണ് പത്നിക്കു ഉള്ളത് അതുകൊണ്ട് എനിക്ക് നിന്നെ ഭാര്യ ആയി കാണാൻ പറ്റില്ല പക്ഷെ എന്റെ മരുമകൾ ആയി ഞാൻ നിന്നെ സ്വീകരിച്ചിരിക്കുന്നു എന്ന്.
ഇത് കേട്ട് സന്തോഷവതിയായ ഗംഗ പറഞ്ഞു : അങ്ങനെ ആകട്ടെ മഹാരാജൻ ഞാൻ അങ്ങയുടെ പുത്രനുറെ പത്നീ പദം അലങ്കരിക്കുന്നതാണ് അദ്ദേഹത്തിന്റെ നന്മയ്ക്കും സന്തോഷത്തിനും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ് എന്ന്.
ഇതും പറഞ്ഞു അവൾ അപ്രത്യക്ഷ ആയി.
ശേഷം രാജാവ് തന്റെ പത്നിയോടൊപ്പം ഒരു പുത്രനു വേണ്ടി തപസ്സനുഷ്ടിച്ചു. കുറച്ചു കാലങ്ങൾക്കു ശേഷം അവർക്കു ഒരു പുത്രൻ ജനിച്ചു. പ്രതിപ മഹാരാജാവ് തന്റെ വികാര വിചാരങ്ങളെ ഒക്കെ നിയന്ത്രിച്ചു തപസ്സനുഷ്ടിച്ചതിന്റെ ഫലമായി ജനിച്ചത് കൊണ്ട് ആ പുത്രൻ ശന്തനു എന്ന് അറിയപ്പെട്ടു.
പിതാവിനെ പോലെ തന്നെ നീതിമാനും ധർമ്മിഷ്ഠനും കരുത്തനും ആയിരുന്നു ശന്തനു. കാലങ്ങൾക്കു ശേഷം പ്രതിപൻ രാജഭരണം പുത്രനെ ഏൽപ്പിച്ചു വനവാസത്തിന് പോയി.
ശന്തനു മഹാരാജാവ് സമർത്ഥമായി രാജ്യം ഭരിച്ചു. അദ്ദേഹം നായാട്ടിൽ വളരെ അധികം കമ്പം ഉള്ള ആളായിരുന്നു. ഒരിക്കൽ നായാട്ടിനിടയ്ക്കു ഗംഗാ നദിയുടെ തീരത്തു എത്തിയ അദ്ദേഹം അവിടെ അപ്സരസിനെ പോലെ സുന്ദരിയായ ഒരു കന്യകയെ കണ്ടു. അവളുടെ സൗന്ദര്യത്തിൽ മതിമറന്നു പോയി അദ്ദേഹം, ആദ്യ ദർശനത്തിൽ തന്നെ അവളിൽ അനുരാഗസ്ഥനായ അദ്ദേഹം അവളോട് വിവാഹ അഭ്യർത്ഥന നടത്തി. അപ്പോൾ ആ കന്യക പറഞ്ഞു : അങ്ങയുടെ പത്നീപദം അലങ്കരിക്കുവാൻ എനിക്ക് പൂർണ സമ്മതം ആണ് പക്ഷെ ഒരു വ്യവസ്ഥ ഉണ്ട് 'എന്റെ പ്രവർത്തികളെ അങ്ങ് എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് അങ്ങനെ ചെയ്താൽ
എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിച്ചു.
ഗംഗാദേവി ശന്തനുവിനെ അളവിലധികം
സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള് ജനിച്ചയുടന്ഗംഗാനദിയില് കൊണ്ട് ഒഴുക്കുമായിരുന്നു.
ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില് അന്ധനായ ശന്തനു ഗംഗാദേവിയെ
ചോദ്യം ചെയ്യാന് ഭയപ്പെട്ടു. ചോദ്യം ചെയ്താല് ഗംഗാദേവിയെക്കൂടി തനിക്ക്നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്. ഒടുവില് 7 മക്കളെയും നദിയില് ഒഴുക്കി,
എട്ടാം വസു ജനിക്കുമ്പോള് ശന്തനു ഒരുവിധം ധൈര്യം സംഭരിച്ച്ഗംഗാദേവിയെ തടഞ്ഞുകൊണ്ട് ചോദിച്ചു
‘എത്ര ക്രൂരയാണ് നീ നൊന്തു പ്രസവിച്ച മക്കളെ ഇങ്ങനെ ക്രൂരമായി വധിക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ആരാണ് നീ?'
ഇത് കേട്ട് കന്യക പറഞ്ഞു : കഷ്ടം മഹാരാജൻ അങ്ങ് വാഗ്ദാനം ലംഘിച്ചിരിക്കുന്നു. ഞാൻ ഗംഗ ആണ് വസിഷ്ഠ മഹർഷിയുടെ ശാപം മൂലം മനുഷ്യർ ആകേണ്ടി വന്ന വാസുക്കൾ ആണ് നമ്മുടെ പുത്രന്മാർ. അവർക്കു ശാപമോക്ഷം നല്കാൻ വേണ്ടി ആണ് ഞാൻ അവരെ എല്ലാം വധിച്ചത് ഇവനോടൊപ്പം നമ്മൾ സന്തോഷത്തോടെ ജീവിക്കേണ്ടതായിരുന്നു, എന്നാൽ വാഗ്ദാന ലംഘനം നടത്തിയ അങ്ങയെടൊപ്പം ഇനി ജീവിക്കാൻ സാധ്യമല്ല രാജൻ, ഞാൻ പോകുകയാണ്. നമ്മുടെ ഈ പുത്രൻ ഗംഗാ ദത്തൻ/ ദേവവൃതൻ എന്നാ നാമങ്ങളിൽ അറിയപെടുന്നതാണ്. ഇവനെയും ഞാൻ കൊണ്ട് പോകുകയാണ്. ഇതും പറഞ്ഞു ഗംഗ അപ്രത്യക്ഷയായി
ഗംഗാ ദേവി പോയപ്പോൾ തന്റെഅവസ്ഥയെകുറിച്ചു ആലോചിച്ചു വിഷമിച്ചു ശന്തനു മഹാരാജാവ് തിരിച്ചു തൻറെ രാജ്യത്തേക്ക് പോയി. സത്യസന്ധനും നീതിമാനും ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിൽ സമസ്ത ജീവജാലങ്ങളും സന്തോഷവാന്മാർ ആയി. എല്ലായിടത്തും ഐശ്വര്യം കളിയാടി. 36 വർഷത്തെ സദ് ഭരണത്തിന് ശേഷം ശന്തനു മഹാരാജാവ് വനത്തിലേക്ക് യാത്രയായി. ഒരിക്കൽ വനത്തിലൂടെ സഞ്ചരിക്കുന്ന സമയത്തു ശന്തനു മഹാരാജാവ് അത്ഭുതകരമായ ഒരു കാഴ്ച കണ്ടു ഗംഗാ നദി ഒഴുകാതെ നിശ്ചലയായി കിടക്കുന്നു. അതിന്റെ കാരണം അന്വേഷിച്ചു ഇരിക്കുന്ന നേരത്തു അദ്ദേഹം നദിയുടെ മറുകരയിൽ ഒരു കുമാരനെ കണ്ടു കയ്യിൽ ധനുസ്സും അസ്ത്രങ്ങളുമായി നിന്നിരുന്ന ആ ബാലൻ തൻറെ സാമാർഥ്യത്തിൽ ഗംഗയുടെ ഒഴുക്ക് നിർത്തിക്കുകയായിരുന്നു. ആ കുമാരന്റെ അസ്ത്രവിദ്യയിൽ അത്ഭുതപ്പെട്ടു നിന്ന അദ്ദേഹത്തിന് മനസ്സിൽ തോന്നി ഇത് തന്റെ പുത്രൻ ദേവവൃതൻ തന്നെ ആണോ? എന്നാൽ വളരെ കാലം മുൻപ് ഒരിക്കൽ മാത്രം മകനെ കണ്ടിട്ടുള്ള അദ്ദേഹത്തിന് അത് ഉറപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ആ കുമാരന് മനസിലായി കഴിഞ്ഞിരുന്നു അത് തന്റെ പിതാവായ ശന്തനു ആണെന്ന്. പക്ഷെ അത് പറയാതെ ദേവവൃതൻ അപ്രത്യക്ഷൻ ആയി. ഇതെല്ലം കണ്ടു നിന്നിരുന്ന ശന്തനു ഗംഗാ നദിയെ നോക്കി പറഞ്ഞുഇതും പറഞ്ഞു അവൾ അപ്രത്യക്ഷ ആയി.
ശേഷം രാജാവ് തന്റെ പത്നിയോടൊപ്പം ഒരു പുത്രനു വേണ്ടി തപസ്സനുഷ്ടിച്ചു. കുറച്ചു കാലങ്ങൾക്കു ശേഷം അവർക്കു ഒരു പുത്രൻ ജനിച്ചു. പ്രതിപ മഹാരാജാവ് തന്റെ വികാര വിചാരങ്ങളെ ഒക്കെ നിയന്ത്രിച്ചു തപസ്സനുഷ്ടിച്ചതിന്റെ ഫലമായി ജനിച്ചത് കൊണ്ട് ആ പുത്രൻ ശന്തനു എന്ന് അറിയപ്പെട്ടു.
പിതാവിനെ പോലെ തന്നെ നീതിമാനും ധർമ്മിഷ്ഠനും കരുത്തനും ആയിരുന്നു ശന്തനു. കാലങ്ങൾക്കു ശേഷം പ്രതിപൻ രാജഭരണം പുത്രനെ ഏൽപ്പിച്ചു വനവാസത്തിന് പോയി.
ശന്തനു മഹാരാജാവ് സമർത്ഥമായി രാജ്യം ഭരിച്ചു. അദ്ദേഹം നായാട്ടിൽ വളരെ അധികം കമ്പം ഉള്ള ആളായിരുന്നു. ഒരിക്കൽ നായാട്ടിനിടയ്ക്കു ഗംഗാ നദിയുടെ തീരത്തു എത്തിയ അദ്ദേഹം അവിടെ അപ്സരസിനെ പോലെ സുന്ദരിയായ ഒരു കന്യകയെ കണ്ടു. അവളുടെ സൗന്ദര്യത്തിൽ മതിമറന്നു പോയി അദ്ദേഹം, ആദ്യ ദർശനത്തിൽ തന്നെ അവളിൽ അനുരാഗസ്ഥനായ അദ്ദേഹം അവളോട് വിവാഹ അഭ്യർത്ഥന നടത്തി. അപ്പോൾ ആ കന്യക പറഞ്ഞു : അങ്ങയുടെ പത്നീപദം അലങ്കരിക്കുവാൻ എനിക്ക് പൂർണ സമ്മതം ആണ് പക്ഷെ ഒരു വ്യവസ്ഥ ഉണ്ട് 'എന്റെ പ്രവർത്തികളെ അങ്ങ് എതിർക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത് അങ്ങനെ ചെയ്താൽ
എന്നു ചോദ്യം ചെയ്യുന്നോ അന്നു നമ്മുടെ ദാമ്പത്യബന്ധം അവസാനിക്കും’ ശന്തനു വ്യവസ്ഥ സമ്മതിക്കുന്നു. അപ്രകാരം ശന്തനു ഗംഗാദേവിയെ വിവാഹം കഴിച്ചു.
ഗംഗാദേവി ശന്തനുവിനെ അളവിലധികം
സ്നേഹിക്കുമെങ്കിലും കുഞ്ഞുങ്ങളുണ്ടാകുമ്പോള് ജനിച്ചയുടന്ഗംഗാനദിയില് കൊണ്ട് ഒഴുക്കുമായിരുന്നു.
ഹൃദയഭേദകമായ ഈ കാഴ്ച ശന്തനുവിനെ വലിയ ആഘാതമേല്പ്പിച്ചുവെങ്കിലും ഗംഗാദേവിയോടുള്ള പ്രേമത്തില് അന്ധനായ ശന്തനു ഗംഗാദേവിയെ
ചോദ്യം ചെയ്യാന് ഭയപ്പെട്ടു. ചോദ്യം ചെയ്താല് ഗംഗാദേവിയെക്കൂടി തനിക്ക്നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താല്. ഒടുവില് 7 മക്കളെയും നദിയില് ഒഴുക്കി,
എട്ടാം വസു ജനിക്കുമ്പോള് ശന്തനു ഒരുവിധം ധൈര്യം സംഭരിച്ച്ഗംഗാദേവിയെ തടഞ്ഞുകൊണ്ട് ചോദിച്ചു
‘എത്ര ക്രൂരയാണ് നീ നൊന്തു പ്രസവിച്ച മക്കളെ ഇങ്ങനെ ക്രൂരമായി വധിക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ആരാണ് നീ?'
ഇത് കേട്ട് കന്യക പറഞ്ഞു : കഷ്ടം മഹാരാജൻ അങ്ങ് വാഗ്ദാനം ലംഘിച്ചിരിക്കുന്നു. ഞാൻ ഗംഗ ആണ് വസിഷ്ഠ മഹർഷിയുടെ ശാപം മൂലം മനുഷ്യർ ആകേണ്ടി വന്ന വാസുക്കൾ ആണ് നമ്മുടെ പുത്രന്മാർ. അവർക്കു ശാപമോക്ഷം നല്കാൻ വേണ്ടി ആണ് ഞാൻ അവരെ എല്ലാം വധിച്ചത് ഇവനോടൊപ്പം നമ്മൾ സന്തോഷത്തോടെ ജീവിക്കേണ്ടതായിരുന്നു, എന്നാൽ വാഗ്ദാന ലംഘനം നടത്തിയ അങ്ങയെടൊപ്പം ഇനി ജീവിക്കാൻ സാധ്യമല്ല രാജൻ, ഞാൻ പോകുകയാണ്. നമ്മുടെ ഈ പുത്രൻ ഗംഗാ ദത്തൻ/ ദേവവൃതൻ എന്നാ നാമങ്ങളിൽ അറിയപെടുന്നതാണ്. ഇവനെയും ഞാൻ കൊണ്ട് പോകുകയാണ്. ഇതും പറഞ്ഞു ഗംഗ അപ്രത്യക്ഷയായി
"ആ കുമാരനെ എനിക്ക് കാണിച്ചു തരൂ..."
ഗംഗാ ദേവി ഉടനെ തന്നെ പ്രത്യക്ഷ ആയി. ദേവിയുടെ ഒപ്പം ആ കുമാരനും ഉണ്ടായിരുന്നു. എന്നിട്ട് ദേവി പറഞ്ഞു :
രാജൻ, നമ്മുടെ 8 ആമത്തെ പുത്രനായ ദേവവൃതൻ തന്നെ ആണ് ഇവൻ. വസിഷ്ഠനിൽ നിന്നും വേദങ്ങളും പരശുരാമനിൽ നിന്നും അസ്ത്രാവിദ്യയും പ്രാപ്തമാക്കിയ ഇവൻ മഹാ ശക്തിശാലി ആണ്. അങ്ങ് ഇവനെ രാജ്യത്തേക്ക് കൊണ്ട് പോയാലും".
ഇതെല്ലം കേട്ട് സന്തുഷ്ടൻ ആയ ശന്തനു ദേവവൃതനെയും കൊണ്ട് തന്റെ രാജ്യത്തേക്ക് പോയി. അവിടെ വച്ച് എല്ല പ്രമുഖരെയും വിളിച്ചു ചേർത്ത ശേഷം അവനെ അനന്തരവകാശി ആയി പ്രഖ്യാപിച്ചു. ദേവവൃതൻ തന്റെ ബുദ്ധി സാമാർഥ്യത്തിലും പെരുമാറ്റത്തിലും എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റി.
4 വർഷങ്ങൾ കഴിഞ്ഞു പോയി അങ്ങനെ. ഒരിക്കൽ യമുന നദിയുടെ തീരത്തു കൂടെ നടക്കുകയായിരുന്ന ശന്തനു പെട്ടന്ന് ഒരു സുഗന്ധത്തിൽ ആകൃഷ്ടൻ ആയി. അതിന്റെ ഉറവിടം നോക്കി പോയ അദ്ദേഹം ഒരു മുക്കുവന്റെ പുത്രിയെ കണ്ടെത്തി. ആ ദിവ്യ സുഗന്ധം അവളിൽ നിന്നും ആണെന്ന് അറിഞ്ഞ അദ്ദേഹം അവളെ പറ്റി അന്വേഷിച്ചു അപ്പോൾ അവൾ പറഞ്ഞു മുക്കുവന്മാരുടെ തലവന്റെ പുത്രി ആണ് ഞാൻ ഇവിടെ യാത്രക്കാരെ സഹായിക്കുകയാണ് ഞാൻ ചെയ്യുന്നത്.
ഇത് കേട്ട അദ്ദേഹം വേഗം തന്നെ ആ മുക്കുവ പ്രമുഖന്റെ വീട്ടിലേക്കു പോയി മകളെ വിവാഹം ചെയ്ത് തരുമോ എന്ന് ചോദിച്ചു. രാജാവിന്റെ വാക്കുകൾ കേട്ട മുക്കുവൻ പറഞ്ഞു :
"ഇത് ഞങ്ങളുടെ ഭാഗ്യം തന്നെ ആണ്. പക്ഷെ അവളെ അങ്ങേയ്ക്കു വിവാഹം ചെയ്തതു തരണമെങ്കിൽ എനിക്ക് ഒരു വ്യവസ്ഥ ഉണ്ട് അത് സമ്മതിച്ചാൽ മാത്രമേ അങ്ങേയ്ക്കു ഞാൻ ഇവളെ വിവാഹം ചെയ്തതു തരികയുള്ളൂ"
ശന്തനു എന്ത് വ്യവസ്ഥ ആയാലും സമ്മതിക്കാം എന്ന് പറഞ്ഞു. അപ്പോൾ മുക്കുവൻ പറഞ്ഞു : രാജാവേ, എന്റെ മകളിൽ അങ്ങേയ്ക്കു ജനിക്കുന്ന പുത്രൻ ആയിരിക്കണം ഈ രാജ്യത്തിൻറെ അനന്താരാവകാശി. വേറെ ആരും ആകരുത് എന്ന്. ശന്തനു വിന് ആ വാക്കു നല്കാൻ തോന്നിയില്ല അതുപോലെ തന്നെ സത്യവതിയെ മറക്കാനും. അദ്ദേഹം രാജ്യത്തേക്ക് തിരിച്ചു പോയി. അവിടെ അദ്ദേഹം വിഷമത്തോടെ ദിവസങ്ങൾ കഴിച്ചു കൂട്ടി.
പിതാവിന്റെ ചെറിയൊരു ഭാവമാറ്റവും
മനസ്സിലാക്കിയിരുന്ന ദേവവ്രതന്, എന്താണ്ദു:ഖകാരണം എന്ന്രാ രാജാവിനോടും എന്നാല് മറുപടി കിട്ടാതെ, മന്ത്രിമാരോടും അന്വേഷിച്ചു. ഒരു മുക്കുവ പെണ്കൊടിയാണ് രാജാവിന്റെ ദു:ഖത്തിന് കാരണം എന്നറിഞ്ഞ കുമാരന്മ ന്ത്രിമാരോട്കൂടി നദിക്കരയില് എത്തി. സത്യവതിയോടും , അവളുടെ പിതാവിനോടും ദേവവ്രതന് തന്റെ പിതാവിന്റെ ദു:ഖം മാറ്റുവാന് സത്യവതി രാജ്ഞിയായി വരണം എന്ന് അപേക്ഷിച്ചു. സത്യവതിയ്ക്ക് രാജാവില് ഉണ്ടാകുന്ന പുത്രനായിരിക്കും രാജ്യാവകാശി എന്നും ദേവവ്രതന് ഉറപ്പു നല്കി. എന്നാല് ഇതിലൊന്നും തൃപ്തനാകാത്ത സത്യവതിയുടെ പിതാവ്ചോദിച്ചു. "അല്ലയോ രാജകുമാരാ, അങ്ങയുടെ ഉറപ്പിനെ ഞങ്ങള് അവിശ്വസിക്കുന്നില്ല, പക്ഷെ ഒരു കാലത്ത് അങ്ങയുടെ പുത്രന്മാര്, അധികാരത്തിനായി എന്റെ മകളുടെ
സന്താനങ്ങളുമായി യുദ്ധം ഉണ്ടാകുകയാണെങ്കില് എന്തു ചെയ്യും."ഈ വാക്കുകള് കേട്ട ദേവവ്രതന് തല്ക്ഷണം
"ജീവിതത്തിലൊരിക്കലും താൻ വിവാഹം കഴിക്കുകയില്ല"
എന്ന് ശപഥം ചെയ്തു. അതികഠിനമായ ഈ ശപഥം കേട്ട് അകാശത്തുനിന്നും ദേവഗണങ്ങള് പുഷ്പവൃഷ്ടി
നടത്തുകയും , "ഭീഷ്മര് ഭീഷ്മര്" എന്ന അശരീരി ഉണ്ടാകുകയും ചെയ്തു. അതിഭീഷ്മമായ ശപഥം ചെയ്തതിനാല് അന്നുമുതല് ദേവവ്രതന്, ഭീഷ്മര് എന്ന്
അറിയപ്പെടാന് തുടങ്ങി. സത്യവതിയുമായി കൊട്ടാരത്തിലെത്തിയ ഭീഷ്മര്ക്ക്, വിവരങ്ങള് അറിഞ്ഞ്
പ്രസന്നനായ ശന്തനു മഹാരാജാവ്, "ഭീഷ്മര്
ആഗ്രഹിക്കുമ്പോള് മാത്രമേ അദ്ദേഹത്തിന്റെ ജീവന് ശരീരം വിട്ട്പോകുകയുള്ളൂ" (സ്വച്ഛന്ദമൃത്യു) എന്ന വരം
നല്കി അനുഗ്രഹിച്ചു.
എന്ന് ശപഥം ചെയ്തു. അതികഠിനമായ ഈ ശപഥം കേട്ട് അകാശത്തുനിന്നും ദേവഗണങ്ങള് പുഷ്പവൃഷ്ടി
നടത്തുകയും , "ഭീഷ്മര് ഭീഷ്മര്" എന്ന അശരീരി ഉണ്ടാകുകയും ചെയ്തു. അതിഭീഷ്മമായ ശപഥം ചെയ്തതിനാല് അന്നുമുതല് ദേവവ്രതന്, ഭീഷ്മര് എന്ന്
അറിയപ്പെടാന് തുടങ്ങി. സത്യവതിയുമായി കൊട്ടാരത്തിലെത്തിയ ഭീഷ്മര്ക്ക്, വിവരങ്ങള് അറിഞ്ഞ്
പ്രസന്നനായ ശന്തനു മഹാരാജാവ്, "ഭീഷ്മര്
ആഗ്രഹിക്കുമ്പോള് മാത്രമേ അദ്ദേഹത്തിന്റെ ജീവന് ശരീരം വിട്ട്പോകുകയുള്ളൂ" (സ്വച്ഛന്ദമൃത്യു) എന്ന വരം
നല്കി അനുഗ്രഹിച്ചു.
No comments:
Post a Comment